വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ആശംസകൾ (1-3)

    • പൗലോസ്‌ കൊരിന്തിലുള്ളവരെ ഓർത്ത്‌ ദൈവത്തോടു നന്ദി പറയുന്നു (4-9)

    • ഐക്യത്തിൽ കഴിയാൻ അഭ്യർഥിക്കുന്നു (10-17)

    • ക്രിസ്‌തു—ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (18-25)

    • യഹോവയിൽ മാത്രം വീമ്പിളക്കുന്നു (26-31)

  • 2

    • പൗലോസ്‌ കൊരിന്തിൽ പ്രസംഗിക്കുന്നു (1-5)

    • ദൈവത്തിന്റെ ജ്ഞാനത്തിന്റെ ശ്രേഷ്‌ഠത (6-10)

    • ആത്മീയമനുഷ്യനും ജഡികമനുഷ്യനും (11-16)

  • 3

    • കൊരിന്തിലുള്ളവർ ഇപ്പോഴും ജഡികർ (1-4)

    • ദൈവം വളർത്തുന്നു (5-9)

      • ദൈവത്തിന്റെ സഹപ്രവർത്തകർ (9)

    • അഗ്നിപ്രതിരോധവസ്‌തുക്കൾകൊണ്ട്‌ പണിയുക (10-15)

    • നിങ്ങൾ ദൈവത്തിന്റെ ആലയം (16, 17)

    • ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ കണ്ണിൽ വിഡ്‌ഢിത്തം (18-23)

  • 4

    • കാര്യസ്ഥന്മാർ വിശ്വസ്‌തരായിരിക്കണം (1-5)

    • ക്രിസ്‌തീയശുശ്രൂഷകരുടെ താഴ്‌മ (6-13)

      • “എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകരുത്‌” (6)

      • ക്രിസ്‌ത്യാനികൾ വേദിയിലെ ഒരു ദൃശ്യവിരുന്ന്‌ (9)

    • പൗലോസ്‌ ആത്മീയമക്കൾക്കായി കരുതുന്നു (14-21)

  • 5

    • ലൈംഗിക അധാർമികത ഉൾപ്പെട്ട കേസ്‌ (1-5)

    • പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു (6-8)

    • ദുഷ്ടനെ നീക്കിക്കളയണം (9-13)

  • 6

    • ക്രിസ്‌തീയസഹോദരങ്ങൾക്കിടയിലെ കേസുകൾ (1-8)

    • ദൈവരാജ്യം അവകാശമാക്കില്ലാത്തവർ (9-11)

    • ശരീരംകൊണ്ട്‌ ദൈവത്തെ മഹത്ത്വപ്പെടുത്തുക (12-20)

      • “അധാർമികപ്രവൃത്തികളിൽനിന്ന്‌ ഓടിയകലൂ!” (18)

  • 7

    • അവിവാഹിതർക്കും വിവാഹിതർക്കും ഉള്ള ഉപദേശം (1-16)

    • നിങ്ങളെ വിളിച്ച സമയത്ത്‌ എങ്ങനെയായിരുന്നോ അങ്ങനെതന്നെ കഴിയുക (17-24)

    • അവിവാഹിതരും വിധവമാരും (25-40)

      • ഏകാകിത്വത്തിന്റെ പ്രയോജനങ്ങൾ (32-35)

      • “കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ (39)

  • 8

    • വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്‌ (1-13)

      • ഏകദൈവമേ നമുക്കുള്ളൂ (5, 6)

  • 9

    • അപ്പോസ്‌തലൻ എന്ന നിലയിൽ പൗലോസിന്റെ മാതൃക (1-27)

      • “കാളയുടെ വായ്‌ മൂടിക്കെട്ടരുത്‌” (9)

      • “സന്തോഷവാർത്ത അറിയിക്കുന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടം!” (16)

      • എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീരുന്നു (19-23)

      • ജീവന്റെ ഓട്ടത്തിൽ ആത്മനിയന്ത്രണം (24-27)

  • 10

    • ഇസ്രായേലിന്റെ ചരിത്രത്തിൽനിന്നുള്ള മുന്നറിയിപ്പ്‌ (1-13)

    • വിഗ്രഹാരാധനയ്‌ക്കെതിരെ മുന്നറിയിപ്പ്‌ (14-22)

      • യഹോവയുടെ മേശ, ഭൂതങ്ങളുടെ മേശ (21)

    • എനിക്കുള്ള സ്വാതന്ത്ര്യവും മറ്റുള്ളവരോടുള്ള പരിഗണനയും (23-33)

      • “എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക” (31)

  • 11

    • “എന്റെ അനുകാരികളാകുക” (1)

    • ശിരഃസ്ഥാനക്രമീകരണവും തല മൂടുന്നതും (2-16)

    • കർത്താവിന്റെ അത്താഴം (17-34)

  • 12

    • ആത്മാവ്‌ തരുന്ന കഴിവുകൾ (1-11)

    • ഒരൊറ്റ ശരീരം, പല അവയവങ്ങൾ (12-31)

  • 13

    • സ്‌നേഹം—ഒരു അതിശ്രേഷ്‌ഠമാർഗം (1-13)

  • 14

    • പ്രവചിക്കാനും അന്യഭാഷ സംസാരിക്കാനും ഉള്ള അത്ഭുതപ്രാപ്‌തി (1-25)

    • ചിട്ടയായി നടക്കുന്ന ക്രിസ്‌തീയയോഗങ്ങൾ (26-40)

      • സഭയിൽ സ്‌ത്രീകൾക്കുള്ള സ്ഥാനം (34, 35)

  • 15

    • ക്രിസ്‌തുവിന്റെ പുനരുത്ഥാനം (1-11)

    • പുനരുത്ഥാനം—വിശ്വാസത്തിനുള്ള അടിസ്ഥാനം (12-19)

    • ക്രിസ്‌തുവിന്റെ പുനരുത്ഥാനം തരുന്ന ഉറപ്പ്‌ (20-34)

    • ഭൗതികശരീരവും ആത്മീയശരീരവും (35-49)

    • അമർത്യതയും അനശ്വരതയും (50-57)

    • കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരിക്കുക (58)

  • 16

    • യരുശലേമിലെ ക്രിസ്‌ത്യാനികൾക്കുവേണ്ടി ധനശേഖരണം (1-4)

    • പൗലോസിന്റെ യാത്രാപരിപാടികൾ (5-9)

    • തിമൊഥെയൊസിന്റെയും അപ്പൊല്ലോസിന്റെയും സന്ദർശനത്തെക്കുറിച്ച്‌ (10-12)

    • അഭ്യർഥനകൾ, ആശംസകൾ (13-24)